Webdunia - Bharat's app for daily news and videos

Install App

ബച്ചൻ കുടുംബത്തിൽ ആരും കേക്ക് മുറിക്കാറില്ല, ഹാപ്പി ബർത്ത് ഡേ പറയാറും ഇല്ല!

നിഹാരിക കെ എസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (11:11 IST)
ഒക്ടോബർ 11 നായിരുന്നു ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാൾ. എൺപതിരണ്ടാം ജന്മദിനമാണ് അദ്ദേഹവും ആരാധകരും ആഘോഷിച്ചത്. ബച്ചന്റെ പിറന്നാൾ അനുബന്ധിച്ച് ആർക്കും അറിയാത്ത ഒരു കഥ അടുത്തിടെ ജയാ ബച്ചൻ വെളിപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചന്റെ പിറന്നാൾ കഥ മാത്രമല്ല, ആ കുടുംബത്തിലെ ആരുടേയും പിറന്നാളിന് കേക്ക് മുറിക്കാറില്ലെന്നാണ് ജയാ ബച്ചൻ അടുത്തിടെ വെളിപ്പെടുത്തിയത്.
 
വെസ്റ്റേൺ കൾച്ചർ ഒന്നും തന്നെ നമ്മുടെ കുടുംബത്തിൽ വേണ്ട എന്നും, തീർത്തും ഇന്ത്യൻ പാരമ്പര്യങ്ങൾ പിൻതുടർന്നുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം മതി എന്നുമുള്ളത് അമിതാഭ് ബച്ചന്റെ അച്ഛന്റെ തീരുമാനമായിരുന്നു. അതനുസരിച്ച് ഒരിക്കൽ പോലും ബച്ചന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുകയും ഹാപ്പി ബർത്ത് ഡേ പാടുകയോ ചെയ്യാറില്ല.
 
പിറന്നാൾ കേക്കിന് മകരം, ഇന്ത്യൻ സ്വീറ്റ് ആയ പാൽഗോവാണ് വീട്ടിൽ എല്ലാവർക്കും വിതരണം ചെയ്യുന്നത്. അതിന് ശേഷം ഹർഷ് നവ്, വർഷ് നവ്, ജീവൻ ഉത്കർഷ് നവ് (പുതിയ വർഷം, പുതിയ സന്തോഷം, ജീവിതത്തിന്റെ ഒരു പുതിയ പുഷ്പ' എന്ന പാട്ട് പാടുകയാണത്രെ ചെയ്യാറ്. ഇത്ര വലിയ കുടുംബമായിട്ടും, പാരമ്പര്യമായ സംസ്കാരങ്ങളെ വിടാതെ മുറുകെ പിടിച്ചിരിക്കുന്ന ഇവരുടെ രീതി എടുത്തുപറയേണ്ടതാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

അടുത്ത ലേഖനം
Show comments