Webdunia - Bharat's app for daily news and videos

Install App

സംഘി ആയാലേ അവാർഡ് കൊടുക്കുകയുള്ളു എന്നാണോ? അടുത്ത വർഷം പെടാപാട് പെടും! - രാജയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളു !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (11:16 IST)
ദേശീയ തലത്തിൽ നിന്നും ഇത്തവണയും മലയാളാത്തിന്റെ മഹാനടൻ തഴയപ്പെട്ടു. ഇതാദ്യമായിട്ടല്ല അദ്ദേഹത്തെ ലോബി തഴയുന്നത്. എന്നാൽ, ഇത്തവണത്തേതിനു പിന്നിൽ രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. തമിഴ് സിനിമയോടുള്ള നോർത്തിന്ത്യൻ ലോബികളുടെ അവഗണന ഇന്നും ഇന്നലേയും തുടങ്ങിയതല്ല. 
 
സിനിമയിലും രാഷ്ട്രീയം കലർത്തുമ്പോൾ അവഗണന ആവർത്തിക്കുകയേ ഉള്ളു. മമ്മൂട്ടിയെന്ന മനുഷ്യനെ തളർത്താൻ തന്നെ അവർ ശ്രമിക്കും. അതിനു അയാളുടെ പേരും, രാഷ്ട്രീയ നിലപാടും ഒരു കാരണമായി മാറിയിട്ടുണ്ടെന്നത് സത്യം. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ രണ്ടുപേര്‍ക്കാണ് - ഉറിയിലെ അഭിനയത്തിന് വിക്കി കൌശലിനും അന്ധാദൂനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും. 
 
പേരന്‍‌പ് എന്ന ചിത്രത്തിലെ അമുദവന്‍ എന്ന കഥാപാത്രത്തിന് മുമ്പില്‍ നില്‍ക്കാന്‍ ശേഷിയുള്ളവയാണോ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്ന് ചോദ്യച്ചാൽ ആ മൂന്ന് ചിത്രങ്ങളും കണ്ടവർ ‘നോ’ എന്നേ പറയൂ. എന്നാൽ, അടുത്ത വർഷം നോർത്തിന്ത്യൻ ലോബി കഷ്ടപ്പെടുമെന്ന് ഉറപ്പാണ്. 
 
തെലുങ്ക് ചിത്രം യാത്ര, മലയാളം മാമാങ്കം, ഉണ്ട എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച മമ്മൂട്ടിയെന്ന നടൻ അടുത്ത വർഷം വൻ വെല്ലുവിളിയാണ് ലോബിക്ക് മുന്നിലേക്ക് ഉയർത്തുന്നത്. മൂന്ന് ചിത്രങ്ങളിലൂടെ മമ്മൂട്ടി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ നോർത്തിന്ത്യൻ ലോബിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments