Webdunia - Bharat's app for daily news and videos

Install App

സാക്ഷാല്‍ സൂര്യയെ മലര്‍ത്തിയടിച്ച നിവിന്‍ പോളി; ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്

Webdunia
ശനി, 29 മെയ് 2021 (13:12 IST)
വിജയ്, സൂര്യ, രജനികാന്ത്, അജിത്ത്, വിക്രം തുടങ്ങിയ തമിഴ് നടന്‍മാര്‍ക്ക് കേരളത്തില്‍ വലിയ ആരാധകവൃന്ദമുണ്ട്. വിജയ് അടക്കമുള്ള താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങുമ്പോള്‍ കേരളത്തില്‍ മലയാള സിനിമകള്‍ പുറത്തിറക്കുക കുറവാണ്. കാരണം, തമിഴ് ചിത്രങ്ങള്‍ കൂടുതല്‍ തിയറ്ററുകള്‍ സ്വന്തമാക്കുമ്പോള്‍ മലയാളം സിനിമകള്‍ക്ക് പ്രതീക്ഷിക്കുന്ന ഓപ്പണിങ് കിട്ടാറില്ല. എന്നാല്‍, ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷാല്‍ സൂര്യയെ മലര്‍ത്തിയടിച്ച് നിവിന്‍ പോളിയെന്ന യുവതാരം മലയാളികളുടെ ഹൃദയം കീഴടക്കിയത് ഇങ്ങനെയൊരു മേയ് 29 നാണ്. 
 
2015 മേയ് 29 നാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമവും സൂര്യയെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ 'മാസ്' എന്ന ചിത്രവും തിയറ്ററുകളിലെത്തിയത്. എന്നാല്‍, പ്രേമം വന്‍ ഹിറ്റായി. ആദ്യ ദിവസം മുതലേ പ്രേമത്തിനു വന്‍ സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചത്. സൂര്യ ചിത്രത്തിനാകട്ടെ വിചാരിച്ച അത്ര മികച്ച പ്രതികരണം ലഭിച്ചതുമല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments