Webdunia - Bharat's app for daily news and videos

Install App

ഇപ്പോൾ ഫാൻസി നമ്പർ വേണ്ട; പണം പ്രളയ ദിരിതാശ്വാസത്തിന്, പൃഥ്വിരാജ് ലേലത്തിൽനിന്നും പിൻമാറി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (15:38 IST)
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനായി ഏറെ ഇഷ്ടപ്പെട്ട ഫാൻസി നമ്പർ വേണ്ടെന്നുവച്ച് പൃഥ്വിരാജ്. പൃഥ്വി പുതിയതായി സ്വന്തമാക്കിയ രേഞ്ച് റോവർ വോഗിന് വേണ്ടി ഇഷ്ട നമ്പർ എറണാകുളം ആർടി ഓഫീസിൽ നേരാത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഫാൻസി നമ്പറിനുവേണ്ടി ചിലവാക്കാൻ കരുതിയ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
 
മൂന്ന് കോടിയോളം രൂപ വില വരുന്ന റേഞ്ച് റോവർ വോഗിന് വേണ്ടി KL 07 CS 7777 എന്ന നമ്പരാണ് പൃഥ്വി ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പരിന് മറ്റ് ആവശ്യക്കാരും വന്നതോടെയാന് നമ്പർ ലേലത്തിൽ വക്കാൻ ആർടിഒ തീരുമാനിച്ചത്. എന്നാൽ നമ്പർ റിസർവേഷൻ പിൻവലിക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു എന്ന് എർണാകുളം ആർടിഒ മനോജ്കുമാർ പറഞ്ഞു.
 
പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാനാണ് ലേലത്തിൽനിന്നും പിൻമാറുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞതായും ആർ‌ടിഒ. വ്യക്തമാക്കി. ലെംബോർഗിനിക്കായുള്ള ഫാൻസി നമ്പരിന് വേണ്ടി പൃഥ്വി നേരത്തെ 6 ലക്ഷം രൂപ താരാം ചിലവാക്കിയത് വലിയ വാർത്തയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments