Webdunia - Bharat's app for daily news and videos

Install App

പുഷ്പയ്ക്ക് അല്ലുഅര്‍ജുന്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
വ്യാഴം, 3 ജൂണ്‍ 2021 (09:09 IST)
റിലീസിന് മുമ്പേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ഈ സിനിമ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് തെലുങ്ക് സിനിമാലോകം. 60 മുതല്‍ 70 കോടി രൂപ വരെയാണ് രണ്ടു ഭാഗങ്ങള്‍ക്ക് കൂടിയായി അല്ലു അര്‍ജുന്‍ വാങ്ങുന്നത് എന്നാണ് വിവരം. 
 
'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രത്തിന് അല്ലു അര്‍ജുന്‍ 35 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നും പറയപ്പെടുന്നു. ഇതേ പ്രതിഫലം തന്നെയായിരുന്നു പുഷ്പയ്ക്ക് വേണ്ടി അല്ലുഅര്‍ജുന്‍ ആദ്യം ചോദിച്ചത്. എന്നാല്‍ പുഷ്പ രണ്ടു ഭാഗങ്ങളിലായി എടുക്കുന്നതിനാല്‍ നടന്‍ പ്രതിഫലം ഇരട്ടിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രണ്ടര മണിക്കൂറില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ രണ്ടു ഭാഗങ്ങള്‍ നിര്‍മ്മിക്കുവാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യഭാഗം ഓഗസ്റ്റ് 13 നും രണ്ടാംഭാഗം 2022 ലും പുറത്തുവരും. ഫഹദ് ഫാസിലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments