Webdunia - Bharat's app for daily news and videos

Install App

2024ല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിക്കാത്തത്... പുതുചരിത്രം എഴുതി 'മഞ്ഞുമ്മല്‍ ബോയ്‌സ്' !

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (18:24 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം തുടരുകയാണ്. 35 ദിനങ്ങള്‍ തീയറ്ററുകളില്‍ ഒരു സിനിമ നില്‍ക്കുക എന്നത് ഇന്നത്തെ കാലത്ത് അപൂര്‍വ നേട്ടമാണ്. കോടത്തലത്തില്‍ 200 കോടിയിലധികം സിനിമ നേടിക്കഴിഞ്ഞു.യുകെ അയര്‍ലാന്‍ഡ് എന്നിവടങ്ങളിലും മലയാള സിനിമകളില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മഞ്ഞുമല്‍ ബോയ്‌സ്.
 
യുകെയിലും അയര്‍ലാന്‍ഡിലും 2018ന്റെ ആകെ കളക്ഷന്‍ സിനിമ മറികടന്നു.2018 യുകെയില്‍ ആകെ 7.89 കോടി നേടിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ് 7.90 കോടി ഇവിടെനിന്ന് നേടി. കേരളത്തിലും 
 മിഡില്‍ ഈസ്റ്റും ഒഴികെ മറ്റുവിടങ്ങളിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ഒന്നാമത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടില്‍ 50 കോടിയിലധികം രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മലയാളം സിനിമ ഇത്തരത്തില്‍ ഒരു നേട്ടത്തില്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്ന് 11 കോടിയോളം നേടി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

അടുത്ത ലേഖനം
Show comments