Webdunia - Bharat's app for daily news and videos

Install App

പൃഥ്വി വേറിട്ട് നില്‍ക്കുന്നത് അവിടെയാണ്, എന്തും പറയാം; ജിനു എബ്രഹാം

അതെ, അതുതന്നെയാണ് മറ്റുള്ളവരില്‍ നിന്നും പൃഥ്വിയെ വേര്‍തിരിക്കുന്നത്: സംവിധായകന്‍ വെളിപ്പെടുത്തുന്നു

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (12:44 IST)
തിരക്കഥാകൃത്ത് ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജൊവാന്‍. നായകന്‍ പൃഥ്വിരാജ്. ജിനു ചെയ്ത മൂന്ന് സിനിമകളിലും നായകന്‍ പൃഥ്വി തന്നെയായിരുന്നു. പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജിനു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ജിനു തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. 
 
നമ്മള്‍ പറയുന്ന കഥ മുഴുവന്‍ കേള്‍ക്കാന്‍ പോലും ക്ഷമ കാണിക്കാത്തവരുണ്ട്. ചിലര്‍ ഒന്നും കേള്‍ക്കാതെ തള്ളിക്കളയുകയും ചെയ്യും. മറ്റ് നടന്മാരില്‍ നിന്നും പൃഥ്വിയെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണെന്ന് ജിനു പറയുന്നു. എന്തു കാര്യങ്ങള്‍ വേണമെങ്കിലും പൃഥ്വിയോട് പറയാം. മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കും. ആവശ്യമെങ്കില്‍ ചിലതെല്ലാം നിര്‍ദേശിക്കുമെന്നും ജിനു പറയുന്നു. 
 
പുതിയയാൾ പഴയയാൾ, പരിചയ സമ്പന്നൻ എന്ന രീതിയിലുള്ള വേർതിരിവൊന്നും പൃഥ്വിക്കില്ല. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണമെന്ന് ജിനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments