Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയില്ല, രഞ്ജിത് വന്‍ മടങ്ങിവരവിന്!

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (19:51 IST)
നന്ദനം എന്ന സിനിമ ഓര്‍മ്മയില്ലാതെ വരില്ലല്ലോ. രഞ്ജിത് സംവിധാനം ചെയ്ത മനോഹരമായ ഒരു പ്രണയകഥ. അതിലുപരി, മലയാളത്തിന് പൃഥ്വിരാജിനെ സമ്മാനിച്ച സിനിമ. 
 
നന്ദനം പോലെ ഒരു മനോഹരചിത്രം ഒരുക്കാന്‍ രഞ്ജിത് വീണ്ടും തയ്യാറെടുക്കുകയാണ്. ‘ബിലാത്തിക്കഥ’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സേതുവാണ്.
 
മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനും അനു സിത്താരയും ജോഡിയാകുന്ന സിനിമ വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കും.
 
പ്രശാന്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ബിലാത്തിക്കഥയുടെ ഒരു ലൊക്കേഷന്‍ കോഴിക്കോട് ആയിരിക്കും. ദിലീഷ് പോത്തന്‍, കനിഹ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
 
മമ്മൂട്ടിയുടെ പുത്തന്‍‌പണത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ഇനി ഒരു ചെറിയ സിനിമ ചെയ്യാമെന്ന രഞ്ജിത്തിന്‍റെ ആലോചനയാണ് ബിലാത്തിക്കഥയിലേക്ക് എത്തിയിരിക്കുന്നത്. സംവിധായകനായ ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബിലാത്തിക്കഥ. ആര്‍ ഉണ്ണിയുടെ തിരക്കഥയില്‍ മുമ്പ് രഞ്ജിത് ‘ലീല’ ചെയ്തിരുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments