Webdunia - Bharat's app for daily news and videos

Install App

അര്‍ദ്ധരാത്രിയിലും ജോലിയില്‍ തന്നെ,'ഇന്നലെ വരെ' വിശേഷങ്ങളുമായി സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്
തിങ്കള്‍, 14 മാര്‍ച്ച് 2022 (10:07 IST)
ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഇന്നലെ വരെ'. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ വേഗത്തില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രാത്രി വൈകിയും ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും.അര്‍ദ്ധരാത്രിയിലും ഡിടിഎസ് മിക്‌സിംഗ് തുടരുകയാണെന്ന് ജിസ് ജോയി പറയുന്നു.ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് വഴിമാറി അദ്ദേഹം ചെയ്യുന്ന ത്രില്ലര്‍ സിനിമ കൂടിയാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Director Jis Joy (@director.jisjoy)

ചിത്രത്തിന്റെ ഡബ്ബിംഗ് സെഷന്‍ ടീം പൂര്‍ത്തിയാക്കിയതായി ജിസ് ജോയ് പറഞ്ഞു.ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം വ്യത്യസ്ഥ തലങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തിന്റെ കഥയാണ് സിനിമ പറയുന്നത്.സിദ്ദിഖ്, ഡോ.റോണി രാജ്, നന്ദു, ശ്രീലഷ്മി, അതുല്യ, ശ്രീഹരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ബോബി, സഞ്ജയ് ടീമിന്റെയാണ് കഥ.രാഹുല്‍ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments