Webdunia - Bharat's app for daily news and videos

Install App

ചരിത്രം അർജൻ്റീനയുടെ കൂടെ, ഈ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:57 IST)
ഖത്തർ ലോകകപ്പിൽ ഇന്ന് നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ വിജയിക്കാനായാൽ ലോകകപ്പിലേക്കുള്ള തങ്ങളുടെ ദൂരം ഒരു മത്സരം മാത്രമാക്കി കുറയ്ക്കാൻ അർജൻ്റീനയ്ക്കാവും. ഇതിഹാസതാരം മെസ്സിയുടെ അവസാന ലോകകപ്പിൽ കിരീടവുമായി അദ്ദേഹത്തെ യാത്രയയക്കാനാണ് അർജൻ്റീനൻ പട ആഗ്രഹിക്കുന്നത്. സെമിയിൽ കരുത്തരായ ക്രൊയേഷ്യയുമായാണ് അർജൻ്റീനയുടെ മത്സരമെങ്കിലും സെമിയിൽ ഒരിക്കൽ പോലും തോറ്റിട്ടില്ല എന്ന ചരിത്രം ലാറ്റിനമേരിക്കൻ കരുത്തർക്ക് ബലം നൽകുന്നു.
 
130ലെ ഒന്നാം ലോകകപ്പ് സെമിയിൽ അമേരിക്കയെ 6-1ന് മറികടന്നാണ് അർജൻ്റീന ഫൈനലിലെത്തിയത്. 1978ലും 19986ലും സെമി കടന്ന് കിരീടനേട്ടവുമായാണ് അർജൻ്റീന മടങ്ങിയത്.1990ൽ ഇറ്റലിയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജൻ്റീന സെമി കടന്നത്. പക്ഷേ ജർമനിക്ക് മുന്നിൽ ഫൈനലിൽ കാലിടറി. 2014ലെ സെമി ഫൈനലിൽ നെതർലൻഡ്സ് ആയിരുന്നു എതിരാളികൾ. ഷൂട്ടൗട്ട് വിധി നിർണയിച്ച ആ മത്സരത്തിലും വിജയം അർജൻ്റീനയ്ക്ക് ഒപ്പമായിരുന്നു. അന്നും ഫൈനലിൽ ജർമനി തന്നെയാണ് അർജൻ്റീനയെ പരാജയപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments