Webdunia - Bharat's app for daily news and videos

Install App

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 6 ഗോളുകള്‍ ഓക്ലാന്‍ഡ് വാരികൂട്ടിയിരുന്നു.

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (12:44 IST)
Bayern Munich
ഫിഫ ക്ലബ് ലോകകപ്പ് ക്യാമ്പയിന് ഗംഭീരതുടക്കമിട്ട് ബയേണ്‍ മ്യൂണിക്ക്. ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓക്ലന്‍ഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍ നേട്ടം 89മത്തെ മിനിറ്റിലാണ് ബയേണ്‍ അവസാനിപ്പിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 6 ഗോളുകള്‍ ഓക്ലാന്‍ഡ് വാരികൂട്ടിയിരുന്നു.
 
 മത്സരത്തിന്റെ ആറാമത്തെ മിനിറ്റിലും 21മത്തെ മിനിറ്റിലും കിംഗ്സ്ലി കോമാനാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ സാച്ച ബോയിയും 20,45+3 മിനിറ്റില്‍ മൈക്കിള്‍ ഒലിസെയും ഗോള്‍ നേടി. വെറ്ററന്‍ താരമായ തോമസ് മുള്ളര്‍ 45,89 മിനിറ്റിലും ജമാല്‍ മൂസിയാല 67,73,84 മിനിറ്റിലും ഗോള്‍ നേടി. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബയേണ്‍ മ്യൂണിച്ചിനായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments