Webdunia - Bharat's app for daily news and videos

Install App

റൊണാള്‍ഡോമാരില്‍ ആരാണ് കേമന്‍ ? തുറന്ന് പറഞ്ഞ് ഫിഗോ

റൊണാള്‍ഡോമാരില്‍ ആരാണ് കേമന്‍ ? തുറന്ന് പറഞ്ഞ് ഫിഗോ

Webdunia
ശനി, 3 നവം‌ബര്‍ 2018 (18:19 IST)
ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ആണോ ബ്രസീലിയൻ റൊണാൾഡോയാണോ ഗോളടിക്കാന്‍ കേമനന്നെ ചോദ്യത്തിന് ഉത്തരം നല്‍കി ലൂയിസ് ഫിഗോ രംഗത്ത്.

ഗോള്‍ മുഖത്ത് രണ്ട് റൊണാള്‍ഡോമാരില്‍ ആരാണ് ഏറ്റവും അപകടകാരിയെന്ന ചോദ്യത്തിനാണ് ഫിഗോ മറുപടി നല്‍കിയത്. “ ഗോള്‍ പോസ്‌റ്റിന് സമീപത്ത് ഏറ്റവും ഭയക്കേണ്ട താരം ബ്രീസില്‍ താരം റൊണാള്‍ഡോയാണ്.  
ഹെഡർ ഗോളുകൾ നേടുന്നതില്‍ ക്രിസ്‌റ്റ്യാനോ ആണ് മികച്ചവന്‍“ - എന്നും ഫിഗോ പറഞ്ഞു.

സഹതാരങ്ങള്‍ക്ക് പന്ത് എത്തിച്ചു നല്‍കി ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇരുവരും ഒരു പോലെയാണെന്നും
ഫിഗോ കൂട്ടിച്ചേര്‍ത്തു.

ബ്രസീലിനു വേണ്ടി 98 മത്സരങ്ങളിൽ നിന്നും 62 ഗോളുകൾ നേടിയിട്ടുള്ള താരമാണ് റൊണാള്‍ഡോ. അതേസമയം, യുവന്റസിനൊപ്പം തകര്‍പ്പന്‍ ഫോമിലാണ് ക്രിസ്‌റ്റ്യാനോ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments