'ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നു'; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് സ്റ്റീവ് കോപ്പൽ

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (15:26 IST)
ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്നും പോവാനിടയായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പൽ താൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്ന് എന്ന് നിലവിൽ എ ടി കെ പരിശീലകനായ കൊപ്പൽ തുറന്നടിച്ചു
 
ബ്ലാസ്റ്റേഴ്സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ജാംഷഡ്പൂര്‍ എഫ് സി ആയിരിക്കും തന്റെ ഇന്ത്യയില്‍ അവസാന പരിശീലക വേഷം എന്നാണ് ആഗ്രഹിച്ചതെങ്കിലും കൊല്‍ക്കത്ത എന്ന നഗരത്തിന്റെ ചരിത്രം തന്നെ എ ടി കെയുടെ പരിശീലക വേഷം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചെന്നും കോപ്പല്‍ പറഞ്ഞു.
 
കോപ്പൽ തന്നെയായിരിക്കും പരിശീലകൻ എന്നായിരുന്നു കഴിഞ്ഞ സീസണിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും റെനെ മുളന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തുകയായിരുന്നു. എന്നാൽ സീസൺ പകിതു കഴിഞ്ഞപ്പോഴേക്കും റെനെ മുളന്‍സ്റ്റീനും ബ്ലാസ്റ്റേഴ്സ് വിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

അടുത്ത ലേഖനം
Show comments