Webdunia - Bharat's app for daily news and videos

Install App

തലനാരിഴയ്ക്ക് നഷ്ടമായ അനവധി ഗോൾ അവസരങ്ങൾ, മൊറോക്കൊ മടങ്ങിയത് അവസാനം വരെ പൊരുതികൊണ്ട്

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (13:29 IST)
ലോകകപ്പിൽ ബെൽജിയവും ക്രൊയേഷ്യയുമടങ്ങിയ ഗ്രൂപ്പിൽ നിന്ന് മൊറോക്കൊ മുന്നേറുമെന്നും സെമി ഫൈനൽ വരെ എത്തുമെന്നും ഫുട്ബോൾ പ്രേമികൾ ആരും തന്നെ കരുതിയിരുന്നതല്ല. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപ്പിച്ചെത്തിയ സംഘം ഫ്രാൻസിന് വലിയ പോരാട്ടം നൽകുമെന്ന് മത്സരത്തിന് മുൻപ് തന്നെ വ്യക്തമായിരുന്നു.
 
തുടക്കത്തിൽ തന്നെ നേടാനായ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ഫ്രാൻസ് ബാക്കി കളി പിടിച്ചപ്പോൾ നിരന്തരം ഫ്രാൻസ് ഗോൾമുഖത്ത് അപകടം വിതയ്ക്കാൻ മൊറോക്കൻ നിരയ്ക്കായി. എന്നാൽ പഴുതുകളടച്ചുകൊണ്ടുള്ള പ്രതിരോധത്തിനിടയിലൂടെ ഒരിക്കൽ പോലും വല നിറയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ പലവട്ടം ബോക്സിനുള്ളിൽ കൂട്ടപൊരിച്ചിലുകൾ ഉണ്ടായെങ്കിലും ഈ ആക്രമണങ്ങളുടെ മുന ഒടിക്കാൻ ഫ്രഞ്ച് പ്രതിരോധ നിരയ്ക്കായി.
 
മത്സരത്തിൻ്റെ 45ആം മിനുട്ടിൽ ഈ ലോകകപ്പിലെ തന്നെ മികച്ച ഗോളാകാമായിരുന്ന മൊറോക്കോന്‍ താരം ജവാദ് എല്‍ യമീഖ് അതിശയിപ്പിക്കുന്ന ബൈസിക്കിള്‍ കിക്ക് തലനാരിഴയ്ക്കാണ് ഫ്രഞ്ച് ഗോളി ലോറിസ് തട്ടിയകറ്റിയത്. ഏത് സമയവും ഫ്രഞ്ച് ഗോൾപോസ്റ്റിൽ ഗോൾ വീഴാം എന്ന നിലയിൽ നിന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ദിദിയർ ദെഷാം നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ കഴിഞ്ഞ് സെക്കൻഡുകൾക്കുള്ളിലാണ് ഫ്രാൻസ് ഗോൾ വ്യത്യാസം ഉയർത്തിയത്. ഇതോടെ മത്സരത്തിൽ തിരിച്ചെത്തുക എന്നത് മൊറോക്കോയ്ക്ക് അപ്രാപ്യമായി. 2-0നാണ് മൊറോക്കൊയുടെ മേൽ ഫ്രാൻസിൻ്റെ വിജയം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments