Webdunia - Bharat's app for daily news and videos

Install App

കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴാണോ എക്കിൾ വരുന്നത്? പഴമക്കാർ പറയുന്നതിലും കാര്യമുണ്ടോ?

കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴാണോ എക്കിൾ വരുന്നത്? പഴമക്കാർ പറയുന്നതിലും കാര്യമുണ്ടോ?

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:50 IST)
എന്തുകൊണ്ടാണ് എക്കിൾ വരുന്നത്? പലരും പലപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്. വെള്ളം കുടിച്ചാൽ എക്കിൾ മറും എന്നൊക്കെ പറയുന്നവരുണ്ട്. എന്നാലും എക്കിളിന്റെ പിന്നിലെ ശാസ്‌ത്രീയമായുള്ള കാരണം എന്താണെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
 
അടിസ്ഥാനപരമായി പറയുകയാണെങ്കിൽ ഉരോദരഭിത്തി ചുരുങ്ങുമ്പോഴാണ് ഒരു മനുഷ്യനിൽ എക്കിൽ വരുന്നത്. അല്ലെങ്കിൽ അടിവയറ്റിൽ നിന്ന് നെഞ്ചുകളെ വേർതിരിക്കുന്ന പേശികളോ എക്കിളിന് കാരണമായേക്കാം. അതുകൊണ്ടാണ് എക്കിൾ ഉണ്ടാകുമ്പോൾ വെള്ളം കുടിക്കണമെന്ന് പഴമക്കാർ പറയുന്നത്.
 
എന്നാൽ വളരെ അപരിചിതമായ കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടായേക്കാം. എക്കിൾ ഉണ്ടാകുമ്പോൾ ദീർഘനേരം അതായത് രണ്ടോ ഒന്നോ രണ്ടോ മിനിറ്റ് ശ്വാസം എടുക്കാത്തിരുന്നാലും അത് പോകാൻ സാധ്യതയുണ്ട്. ഒന്നും ചെയ്‌തില്ലെങ്കിലും അത് തനിയേ പോകും. പഴമക്കാർ പറയുന്ന പോലെ കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴല്ല എക്കിൾ എന്ന വില്ലൻ വരുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്

അടുത്ത ലേഖനം
Show comments