Webdunia - Bharat's app for daily news and videos

Install App

കോവിഡിനേക്കാൾ 100 മടങ്ങ് അപകടകാരി, ജാഗ്രത വേണം: പക്ഷിപ്പനിയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ

അഭിറാം മനോഹർ
വെള്ളി, 5 ഏപ്രില്‍ 2024 (17:32 IST)
യുഎസിലെ മിഷിഗണിലും ടെക്‌സാസിലും പക്ഷിപ്പനി പടരുന്നതില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളില്‍ ഒന്നില്‍ നിന്നും ജീവനക്കാരന് വൈറസ് ബാധിച്ചതോടെയാണ് രോഗകാരിയായ എച്ച്5എന്‍1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്,കൊവിഡ് 19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
 
അസാധാരണമാം വിധം മരണനിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5എന്‍1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ച സംഭവിച്ചാല്‍ തന്നെ അത് വേഗം ലോകം മുഴുവന്‍ പടരാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ കൊവിഡ് മരണനിരക്ക് വെറും 0.1 ശതമാനം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനം ആയിരുന്നു. പക്ഷിപ്പനി ബാധിതരിലെ ഉയര്‍ന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

കര്‍ക്കടവും നോണ്‍ വെജ് ഭക്ഷണവും; ഒരു ദോഷവുമില്ല, ധൈര്യമായി കഴിക്കാം

ഹൈപ്പര്‍ടെന്‍ഷന്‍ പിടിമുറുക്കിയോ, ഈ പത്തുകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മരുന്നില്ലാതെ തന്നെ മാറ്റാം!

ഹൃദയത്തില്‍ സുഷിരമുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

ഈ അഞ്ചുകാരണങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ വയര്‍ ഫുട്‌ബോള്‍ പോലെയിരിക്കുന്നത്!

കുടലുകളെ വൃത്തിയാക്കാന്‍ ഈ ഒരു പഴം മതി; ബാത്‌റൂമില്‍ ഇനി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതില്ല

അടുത്ത ലേഖനം
Show comments