നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് കണ്ടെത്തൽ

Webdunia
ചൊവ്വ, 3 ജൂലൈ 2018 (14:04 IST)
കോഴിക്കോട് 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് പകർന്നത് പഴംതീനി വവ്വാലുകളിൽ നിന്നു തന്നെയെന്ന് കണ്ടെത്തി. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സംഘമാണ് പഴം തീനി വവ്വാലുകളിൽ നിപ്പ വൈരസിന്റെ സാധ്യം കണ്ടെത്തിയത്. കേന്ദ്ര മന്ത്രി ജെ പി നദ്ദയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.    
 
കേന്ദ്ര സംഘം ആദ്യം പിടികൂടിയ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നില്ല. ഇവ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ കേന്ദ സംഘം പിടി കൂടിയ വവ്വാലുകളുടെ കൂട്ടത്തിൽ പഴംതീനി വവ്വാലുകളും ഉൾപ്പെട്ടിരുന്നു. ഈ വവ്വാലുകളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. 
 
അതേസമയം പരിശോധ ഫലവുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ വി ജയശ്രി വ്യക്തമാക്കി. നിപ്പയെ വിജയകരമായി തടുത്തത്തിന് ആരോഗ്യ വകുപ്പിന് അന്തർദേശീയ തലത്തിൽ അംഗീരങ്ങൾ ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം!

മുട്ടയില്‍ നിന്നൊരിക്കലും ദിവസേന ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കയ്പ്പ് ഇല്ലാതെ പാവയ്ക്ക മെഴുക്കുവരട്ടി തയ്യാറാക്കാം

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

അടുത്ത ലേഖനം
Show comments