വിവാഹേതര ബന്ധവും ലൈംഗികതയും; ഇത്തരം ബന്ധങ്ങളില്‍ സംഭവിക്കുന്നത്

വിവാഹേതര ബന്ധവും ലൈംഗികതയും; ഇത്തരം ബന്ധങ്ങളില്‍ സംഭവിക്കുന്നത്

Webdunia
ഞായര്‍, 9 ഡിസം‌ബര്‍ 2018 (16:20 IST)
വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള കണക്കുകള്‍ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ബന്ധം തുടരുന്നവര്‍ മാനസിക സംഘര്‍ഷത്തിന് അടിമകളായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വിവാഹേതര ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴി മാറുന്നത് സാധാരണമാണ്. ഇക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും ഒരു പോലെയാണ്. എന്നാല്‍, വിവാഹേതര ബന്ധങ്ങള്‍ ആസ്വാദ്യകരമല്ലെന്നാണ് കണ്ടെത്തല്‍.

വിവാഹേതര ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം സ്വത്വത്തെ മറച്ചുവച്ചാണ് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നത്. ബാഹ്യകേളികളുടെ സൌന്ദര്യമോ രതിയെന്ന ഉജ്ജ്വലമായ അനുഭവത്തിന്‍റെ ആലസ്യമോ അനുഭവിക്കാന്‍ അയാള്‍ക്ക് കഴിയില്ല.

കുറ്റബോധം, ഭീതി, ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ഭയം, ആശങ്ക, മാനസിക സംഘര്‍ഷം എന്നീ കാര്യങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ അലട്ടും. അമിതമായ സമ്മര്‍ദ്ദം മൂലം ഇവര്‍ക്ക് പലപ്പോഴും ആസ്വാദ്യകരമായ സെക്‍സ് സാധ്യമാകില്ല.

വിവാഹേതരബന്ധമുള്ളയാള്‍ക്ക് തന്‍റെ യഥാര്‍ത്ഥ പങ്കാളിയോട് ലൈംഗികമായി നീതി പുലര്‍ത്താന്‍ കഴിയില്ല. അതോടെ കുടുംബജീവിതത്തിന്‍റെ താളവും തെറ്റുന്നു. ഇതുണ്ടാക്കുന്ന ആത്മവ്യഥ ലൈംഗികശേഷിയെത്തന്നെ വിപരീതമായി ബാധിക്കുകയും ചെയ്തേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

അടുത്ത ലേഖനം