Webdunia - Bharat's app for daily news and videos

Install App

ഇവന്‍ ഹംസ, ബിന്‍ ലാദന്‍റെ മകന്‍; അല്‍‌ക്വയ്ദയ്ക്ക് ഇനി ജൂനിയര്‍ ലാദന്‍ തലവന്‍

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (21:46 IST)
അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബിന്‍ ലാദന്‍റെ 20 മക്കളില്‍ പതിനഞ്ചാമനായ ഹംസ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഭീകരസംഘടനയെ നയിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഐ എസിന്‍റെ ബലം കുറയുന്ന പശ്ചാത്തലത്തില്‍ വീണ്ടും അല്‍ക്വയ്ദ എല്ലാ ഭീകരസംഘടനകളുടെയും നേതൃത്വത്തിലേക്ക് എത്തുമെന്നും അതിന് ചുക്കാന്‍ പിടിക്കുക ഹംസ ആയിരിക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ അല്‍ക്വയ്ദ തന്നെ ഹംസ ബിന്‍ ലാദന്‍റെ ചിത്രം പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. 
 
ഹംസയെക്കുറിച്ച് നേരത്തേതന്നെ അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. തന്‍റെ പിന്‍‌ഗാമിയായി ഒസാമ, ഹംസയെ കണ്ടിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. എന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് ഹംസയെ സംരക്ഷിച്ചുപിടിക്കാന്‍ ഒസാമ എപ്പോഴും ശ്രമിച്ചിരുന്നതായാണ് വിവരം. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍

വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റ്; പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments