Webdunia - Bharat's app for daily news and videos

Install App

സമാധാനത്തിന്‍റെ സന്ദേശവുമായി നബിദിനം

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2015 (09:17 IST)
സമാധാനത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും നബിദിനം. ലോകമെങ്ങുമുള്ള ആഘോഷങ്ങള്‍ക്കൊപ്പം കേരളത്തിലും മുഹമ്മദ് നബിയുടെ ജന്‍‌മദിനം ആഘോഷിക്കുകയാണ്. 
 
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷപ്രകടനമായി മൌലിദാഘോഷവും നടക്കുന്നുണ്ട്. നിറഞ്ഞ മനസോടെയാണ് നബി ദിനത്തെ ലോകം വരവേല്‍ക്കുന്നത്.
 
പ്രപഞ്ചത്തിലെ സര്‍വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശവുമായിട്ടാണ് മുഹമ്മദ് നബി വന്നത്. പ്രവാചകന്‍റെ തിരുപ്പിറവിയെത്തുടര്‍ന്ന് നിരവധി അത്ഭുതങ്ങള്‍ക്ക് ലോകം സാക്ഷിയായി. 
 
പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക് അത്താണിയായി, അശരണര്‍ക്ക് അഭയമായി, മര്‍ദ്ദിതര്‍ക്ക് രക്ഷകനായി പ്രവാചകന്‍ മാറി. പ്രബോധന വീഥിയില്‍ പ്രവാചകന്‍ സഹിച്ച ത്യാഗങ്ങള്‍ക്ക് കണക്കില്ല. പ്രവാചകന്‍റെ ജീവിതം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്നതാണ്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹം'; രാഹുലിനോടു തരൂര്‍, 'പണി' സതീശനോ?

Pope Francis: ഫ്രാന്‍സിസ് പാപ്പയ്ക്ക് ഡബിള്‍ ന്യുമോണിയ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

കൈ നനയാതെ ഇനി ഗൂഗിൾ പേയിൽ ബില്ലുകൾ അടയ്ക്കാനാവില്ല..

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

Show comments