Webdunia - Bharat's app for daily news and videos

Install App

ഗേള്‍‌ഫ്രണ്ട് മരിച്ചെന്ന സന്ദേശത്തില്‍ മനംനൊന്ത് 11കാരന്‍ ആത്മഹത്യ ചെയ്‌തു; 13കാരിക്കെതിരെ കേസ്

ഗേള്‍‌ഫ്രണ്ട് മരിച്ചെന്ന സന്ദേശത്തില്‍ മനംനൊന്ത് 11കാരന്‍ ആത്മഹത്യ ചെയ്‌തു; 13കാരിക്കെതിരെ കേസ്

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (15:00 IST)
മറ്റൊരാളാണെന്ന സ്വന്തം മരണവാർത്ത വ്യാജമായി കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്കെതിരെ ക്രിമിനൽ കേസ്. സന്ദേശം ലഭിച്ച ടൈസൻ ബെൻസന്‍ എന്ന പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്‌തതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്.

ഇക്കഴിഞ്ഞ മാർച്ച് പതിനാലിനായിരുന്നു സംഭവം. നാപ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലൂടെ പെണ്‍കുട്ടി ടൈസന് സന്ദേശം അയക്കുകയായിരുന്നു. ഗേൾഫ്രണ്ട് മരിച്ചെന്ന സന്ദേശമാണ് പെണ്‍കുട്ടി ടൈസന് നല്‍കിയത്.

വിവരമറിഞ്ഞ് വീട്ടിലെത്തിയ ടൈസണ്‍ മുറിയില്‍ കയറി വാതിലടച്ചു. രാത്രിയില്‍ കുട്ടികൾ ഉറങ്ങിയോയെന്ന് നോക്കാൻ അമ്മ മുറിയില്‍ എത്തിയപ്പോഴാണ് അവശനായ അവസ്ഥയില്‍ കിടക്കുന ടൈസനെ കണ്ടത്.

ടൈസനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നാഴ്‌ചയ്‌ക്കു ശേഷം മരിക്കുകയായിരുന്നു.

ആശയവിനിമ ഉപാധികൾ തെറ്റായ രീതിയിൽ ഉപയോഗിക്കൽ,​ സൈബർകുറ്റകൃത്യം എന്നിവയാണ് പെൺകുട്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

അടുത്ത ലേഖനം
Show comments