Webdunia - Bharat's app for daily news and videos

Install App

രണ്ടാമതൊരു ഭാര്യയെ ആവശ്യമുണ്ടെങ്കില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി; ദിവസങ്ങള്‍ക്കകം 35,000 പേര്‍ പേര് നല്‍കി - വെബ്‌സൈറ്റിലേക്ക് മാന്യന്മാരുടെ കുത്തൊഴുക്ക്

വെബ്‌സൈറ്റ് പഴയ രീതിയിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് ആസാദ്

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (12:34 IST)
രണ്ടാമതൊരു ഭാര്യയെ ആവശ്യമുള്ളവര്‍ക്ക് പുതിയൊരു ബന്ധം വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റിന് ബ്രിട്ടനില്‍ വന്‍ സ്വീകരണം. ഭാര്യയെ മടുത്തവര്‍ക്കും പുതിയ ബന്ധങ്ങള്‍ കൊതിക്കുന്നവര്‍ക്കുമായി ആസാദ് ചായ് വാല എന്ന ബിസിനസുകാരന്‍ ആരംഭിച്ച വെബ്‌സൈറ്റാണ് സമൂഹത്തിലെ മാന്യന്മാരുടെ പൊയ്‌മുഖം തകര്‍ത്തത്.  

വെബ്‌സൈറ്റ് ആരംഭിച്ച ദിവസങ്ങള്‍ക്കകം 35,000 ബ്രിട്ടീഷുകാരാണ് പേര് രജിസ്‌റ്റര്‍ ചെയ്‌തത്. ഇവരില്‍ പലരും സമൂഹത്തിലെ ഉന്നതരും മാന്യന്മാരുമാണെന്നതാണ് പ്രത്യേകത. വെബ്‌സൈറ്റ് പഴയ രീതിയിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് ആസാദ് പറയുന്നത്. തന്റെ യൂസര്‍മാര്‍ മാന്യത പാലിക്കണമെന്നും മോശം ചിത്രങ്ങള്‍ മാത്രമെ സൈറ്റില്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം, ആസാദിന്റെ നടപടിക്കെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ആസാദിന്റെ പ്രവര്‍ത്തി വിവേക ശൂന്യമാണെന്ന് പ്രമുഖ മുസ്ലിം എം പിയായ ഖാലിദ  മുഹമ്മദ് പറഞ്ഞു. ബ്രിട്ടനില്‍ ബഹുഭാര്യത്വം കുറ്റമാണ്. ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിക്കാന്‍ വകുപ്പുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

അടുത്ത ലേഖനം
Show comments