Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം; വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (19:46 IST)
ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് ബംഗ്ലാദേശ് സുപ്രീംകോടതി മാറ്റി. ജഡ്ജി ബീഗം മൊസാമ്മതിനെയാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ധാക്കയിലെ ഹോട്ടലില്‍ രണ്ടുവിദ്യാര്‍ഥിനികളെ അഞ്ചുയുവാക്കള്‍ ബലാത്സംഗം ചെയ്ത കേസ് വിചാരണ ചെയ്യുകയായിരുന്നു ജഡ്ജി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. 
 
തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതികളെ വെറുതേവിട്ടുകൊണ്ട് ജഡ്ജി വിചാരണവേളയില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിനയായത്. ജഡ്ജിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments