Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം; വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (19:46 IST)
ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് ബംഗ്ലാദേശ് സുപ്രീംകോടതി മാറ്റി. ജഡ്ജി ബീഗം മൊസാമ്മതിനെയാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ധാക്കയിലെ ഹോട്ടലില്‍ രണ്ടുവിദ്യാര്‍ഥിനികളെ അഞ്ചുയുവാക്കള്‍ ബലാത്സംഗം ചെയ്ത കേസ് വിചാരണ ചെയ്യുകയായിരുന്നു ജഡ്ജി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. 
 
തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതികളെ വെറുതേവിട്ടുകൊണ്ട് ജഡ്ജി വിചാരണവേളയില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിനയായത്. ജഡ്ജിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments