Webdunia - Bharat's app for daily news and videos

Install App

രോഗബാധ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം, ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍

Webdunia
തിങ്കള്‍, 6 ജൂലൈ 2020 (09:57 IST)
ബെയ്‌ജിങ്: ചൈനയിലെ ബയനോറിൽ ബ്യൂബോണിക് പ്ലേഗ് പടർന്നുപിടിയ്ക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രോഗ വ്യാപനം നിയന്ത്രിയ്ക്കുന്നതിനായി പ്രദേശത്ത് ലെവൽ 3 ജാഗ്രതാ നിർദേശം നൽകിയതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 2020 അവസാനം വരെ മുൻകരുതൽ തുടരണം എന്നാണ് പ്രാദേശിക ആരോഗ്യ അധികൃതർ മുന്നറിയിപ്പ് മൽകിയിരിയ്ക്കുന്നത്. രോഗം ബാധിച്ച് ചിലർ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ. 
 
ഖോവ്ഡ് പ്രവിശ്യയിൽ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേർക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിൻഹ്വാ വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 27കാരനും,17കാരനായ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ 146 പേർ നിരീക്ഷണത്തിലാണ്. എലി വർഗത്തിൽപ്പെട്ട മാമറ്റിന്റെ ഇറച്ചി ഭക്ഷിച്ചതാണ് രോഗബാധയ്ക്ക് കാരനമായത്. എലിവർഗത്തിൽപ്പെട്ട ജീവികളിലുള്ള ഒരുതരം ചെള്ളാണ് രോഗബധയുണ്ടാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗബാധയുണ്ടായി 24 മണീക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.   
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments