ആൽപ്സിന്റെ പർവത ശിഖരത്തിൽ വിള്ളൽ, ആശങ്കയോടെ ശാസ്ത്രലോകം !

Webdunia
ചൊവ്വ, 30 ജൂലൈ 2019 (15:09 IST)
കിരീടം ചൂടിയ പർവതം എന്നാണ് ആൽപ്സ് പർവതത്തെ വിശേഷിപ്പിക്കാറുള്ളത്. കിരീടം എന്ന് തോന്നിക്കുന്ന ശിഖരമുഖം പർവതത്തിനുണ്ട് എന്നതിനാലാണ് ഈ വിശേഷണം. എന്നാൽ ലോകമെമ്പാടും പ്രശസ്തമായ ഈ കിരീടം തകർന്നുവീഴുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ശാസ്ത്രലോകം കാലാവസ്ഥ വ്യതിയാനം തന്നെയാണ് ആൽപ്സിന്റെ കിരീടത്തിനും ഭീഷണിയാകുന്നത്.
 
മാറ്റർഹോണിൽ ആൽപ്സിന്റെ പർവത ശിഖര മുഖത്ത് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നു. യൂറോപ്പിലാകെ താപക്കാറ്റ് വീശിയതിന് പിന്നാലെ മഞ്ഞുരുകൽ രൂക്ഷമാണ്. ഇതാണ് പർവത ശിഖരത്തിൽ വിള്ളലുകൾ വീഴ്ത്തിയത് അനുമാനം.മഞ്ഞ്. കാലങ്ങളായി ഉഞ്ഞുകിടന്നിരുന്ന മഞ്ഞുപാളികല് ഉരുകാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു മാറ്റം ആൽപ്സിൽ രൂപപ്പെടാൻ തുടങ്ങിയത്. 
 
മഞ്ഞുരുകൽ രൂക്ഷമായതോടെ. സമുദ്രനിരപ്പിൽനിന്നും 4478 മീറ്റർ ഉയർത്തിലുള്ള മാറ്റർഹോണിൽ ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അറിയുന്നതിനായി ഗവേഷകർ അൻപത് സെൻസറുകൾ സ്ഥാപിച്ചിരുന്നു, ഇവയാണ് വിള്ളലുകൾ കണ്ടെത്തിയത്. നിലവിൽ കണ്ടെത്തിയ വിള്ളലുകൾ ഒന്നും പർവത ശിഖരത്തിന് ഭീഷണിയാകുന്ന തരത്തിലുള്ളവയല്ല. എന്നാൽ മഞ്ഞുരുകുന്നതോടൊപ്പം വിള്ളലുകളും വലുതായാൽ പർവത ശിഖരം തകർന്നുവീണേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments