Webdunia - Bharat's app for daily news and videos

Install App

Pope Francis: പ്രസംഗം മുഴുമിപ്പിക്കാനാകാതെ മാര്‍പാപ്പ; തന്റെ രോഗം വെളിപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ജനുവരി 2024 (16:35 IST)
പ്രസംഗം മുഴുമിപ്പിക്കാനാകാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രസംഗം പകുതിക്ക് വെച്ച് നിര്‍ത്തിയത്. ഈ പ്രസംഗം വായിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും പക്ഷേ തനിക്ക് ബ്രോങ്കൈറ്റസിന്റെ ബുദ്ധിമുട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാര്‍പാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ട്. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ALSO READ: Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക
നേരത്തെ ചികിത്സയിലായിരുന്നതിനാല്‍ മാര്‍പാപ്പയ്ക്ക് സ്വന്തമായി പ്രസംഗങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അനുയായികളായിരുന്നു പ്രസംഗം വായിച്ചിരുന്നത്. എന്നാല്‍ പിന്നീട് 87കാരനായ മാര്‍പാപ്പ ആരോഗ്യവാനായി തിരിച്ചുവരുകയും പ്രസംഗം നടത്താന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അസുഖം വീണ്ടും വരുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments