Webdunia - Bharat's app for daily news and videos

Install App

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

അഭിറാം മനോഹർ
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (20:43 IST)
ഉന്നത നേതാക്കളെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം കസം. തങ്ങള്‍ മിനിമം കാര്യം മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും യുദ്ധം ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണെന്ന കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
 
ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്ത നയീം കസം നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഏത് രീതിയിലും ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഹിസ്ബുള്ള ആശ്രയിക്കുന്നത് പുതിയ കമാഡോയോയാണ്. ഏതെങ്കിലും ഒരു കമാന്‍ഡോയ്ക്ക് പരിക്കേറ്റാല്‍ അവര്‍ക്ക് പകരക്കാരുണ്ട്. ഡെപ്യൂട്ടി കമാന്‍ഡര്‍മാരുണ്ട്. തങ്ങളുടെ സൈനില ശേഷിയെ ബാധിക്കുന്ന ഒന്നും തന്നെ ചെയ്യാന്‍ ഇസ്രായേലിനായിട്ടില്ല. നയീം കസം പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഒക്ടോബര്‍ 1ന് പണമിടപാടുകള്‍ വൈകും

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments