Webdunia - Bharat's app for daily news and videos

Install App

ട്രംപിന്റെ ജയം അമേരിക്കയെ നശിപ്പിക്കും, സൂചനകള്‍ അത് വ്യക്തമാക്കുന്നു - ഇനി കലാപമോ ?

അമേരിക്കന്‍ ജനത കലാപത്തിലേക്കോ ?; എല്ലാത്തിനും കാരണം ട്രംപ്

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (17:04 IST)
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, അദ്ദേഹം അമേരിക്കയെ വിഭജിക്കും, ട്രംപ് പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു  രണ്ടാം ദിവസവും യുഎസിന്റെ പല നഗരങ്ങളിലും പ്രതിഷേധം നടന്നത്.

ട്രംപിനെതിരെ ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾ വർഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ന്യൂയോർക്കിലെ ട്രംപ് ടവറിലാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയത്.

പോർട്‍ലാൻഡ്, ഫിലഡൽഫിയ, ബാൾട്ടിമോർ, മിനിസോട്ട, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധക്കാർ തെരുവുകൾ കൈയേറി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ അമേരിക്കന്‍ പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം കലാപത്തിലേക്ക് നയിക്കാതിരിക്കാൻ പൊലീസ് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന. അതേസമയം, ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷവും ഇത്തരത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയവും പൊലീസിനുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

അടുത്ത ലേഖനം
Show comments