Webdunia - Bharat's app for daily news and videos

Install App

ഇസ്രയേല്‍ ഗാസയിലെ റഫയില്‍ നടത്തിയ ആക്രമണത്തില്‍ 22 മരണം; 18പേരും കുട്ടികള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ഏപ്രില്‍ 2024 (10:58 IST)
ഇസ്രയേല്‍ ഗാസയിലെ റഫയില്‍ നടത്തിയ ആക്രമണത്തില്‍ 22 മരണം. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ 18പേരും കുട്ടികളാണ്. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഗസയിലെ പകുതിയിലധികം ആളുകളും റഫയിലാണ് അഭയം തേടിയിരിക്കുന്നത്. റഫയില്‍ വ്യോമാക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
 
ഇസ്രയേല്‍ നടത്തിയ ആദ്യ സ്‌ട്രൈക്കില്‍ ദമ്പതികളും അവരുടെ മൂന്നുവയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇതിലെ സ്ത്രി ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തെ ആക്രമണത്തില്‍ 17 കുട്ടികള്‍ കൊല്ലപ്പെടുകയായിരുന്നു. കൂടാതെ ഇവരോടൊപ്പം രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments