Webdunia - Bharat's app for daily news and videos

Install App

ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:48 IST)
ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി. ബന്ധികളാക്കിയ 250 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ആക്രമണത്തില്‍ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ കമാന്‍ഡര്‍ മുഹമ്മദ് അബു അലി ഉള്‍പ്പെടെ അറുപതോളം ഭീകരരെ വധിച്ചു. 26 പേരെ പിടികൂടുകയും ചെയ്തു.
 
അതേസമയം ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലെ ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതന്മാര്‍ക്കും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments