Webdunia - Bharat's app for daily news and videos

Install App

ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:48 IST)
ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി. ബന്ധികളാക്കിയ 250 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ആക്രമണത്തില്‍ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ കമാന്‍ഡര്‍ മുഹമ്മദ് അബു അലി ഉള്‍പ്പെടെ അറുപതോളം ഭീകരരെ വധിച്ചു. 26 പേരെ പിടികൂടുകയും ചെയ്തു.
 
അതേസമയം ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലെ ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതന്മാര്‍ക്കും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

അടുത്ത ലേഖനം
Show comments