Webdunia - Bharat's app for daily news and videos

Install App

കാട്ടുപന്നിയെ വേട്ടയാടാൻ പോയി, വെടിവച്ചുവീഴ്ത്തിയത് സ്വന്തം അച്ഛനെ

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (19:20 IST)
മാർട്ടിനോ കോഡിസോ എന്ന 55കാരനും 34കാരനായ മകനും വേട്ടയാടുന്നതിന് വേണ്ടിയാണ് ഇറ്റലിയിലെ പോസ്റ്റ്ഗ്ലിയോൺ എന്ന ഗ്രാമത്തിന് സമീപത്തെ വനത്തിലേക്ക് കയറിയത്. പക്ഷേ. നായാട്ട് ദുരത്തത്തിൽ കലാശിക്കുകയായിരുന്നു. ചെടികൾക്കിടയിൽനിന്നും ഇളക്കം കണ്ട് പന്നിയെന്ന് കരുതി മകൻ അച്ഛനുനേരെ വെടിയുതിർക്കുകയായിരുന്നു.
 
കൃത്യമായ പ്ലനോടുകൂടിയാണ് ഇരുവരും വേട്ടയാടൻ കാടിനുള്ളിലേക് കടന്നത്. അച്ഛൻ മലമുകളിൽനിന്നും പന്നികളെ തുരത്തി താഴേക്ക് കൊണ്ടുവരും. മകൻ താഴെനിനും കാടിളക്കി പന്നികളെ കുടുക്കും തുടർന്ന് പന്നികൾക്ക് നേരെ വെയുതിർക്കാനായിരുന്നു പ്ലാൻ. എന്നാൽ കാടിനുള്ളിൽ നിന്നും ഇളക്കം കണ്ട് മകൻ വെടുയുതിർക്കുകയായിരുന്നു. അടുത്തെത്തിയപ്പോഴാണ് അച്ഛനെയാണ് വെടിവച്ചുവീഴ്ത്തിയത് എന്ന് മനസിലായത്.
 
മാർട്ടിനോ കോഡിസോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകനെതിരെ ഇറ്റാലിയൻ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. വേട്ടയാടുന്നത് നിരോധിച്ച നാഷ്ണൽ പാർക്ക് പരിധിക്കുള്ളിലാണ് ഇരുവരും നായാട്ടിനായി എത്തിയത്. സമാനമായ രീതിയിൽ നേരത്തെയും ഇറ്റലിയിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments