Webdunia - Bharat's app for daily news and videos

Install App

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍; കാരണം നിസാരമല്ല

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (17:29 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം പാകിസ്ഥാനില്‍വരെ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോർട്ട് ചെയ്ത രീതിയെ ആണ് പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചത്.

പ്രമുഖ പാക് മാസിക ഹെറാൾഡാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലിയെ പരിഹസിച്ചത്. ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധക്കുന്നു. നടിയെ ഉപദ്രവിച്ച സംഭവം മാധ്യമങ്ങള്‍ ആഘോഷിച്ചെന്നും ഹെറാൾഡ് പറയുന്നു.

മലയാളത്തിലെ പ്രമുഖ ചാനാലായ കൈരളിയും ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും നടിയുടെ വാർത്ത കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്നും ഹെറാൾഡ് വ്യാക്തമാക്കുന്നു. ദേശീയ ദിനപത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവയില്‍ വന്ന വാര്‍ത്തകളെയും പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ആണവായുദ്ധം കാണിച്ച് വിരട്ടേണ്ടെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ ഡ്രോണുകളെത്തി, തകർത്ത് ഇന്ത്യ

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

അടുത്ത ലേഖനം
Show comments