Webdunia - Bharat's app for daily news and videos

Install App

'ഞാനെന്റെ അമ്മയുമായി പ്രണയത്തിലാണ്, ഇനി ഞങ്ങൾക്കൊരു കുഞ്ഞിനെ വേണം’- ഒരുമിച്ച് താമസിക്കുന്ന അമ്മയും മകനും

അമ്മയെ പ്രണയിച്ച് മകൻ, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ലിവിങ് ടുഗെതർ; കുഞ്ഞുവേണമെന്ന് അമ്മയും മകനും

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (15:43 IST)
പ്രണയം ഒരു സമസ്യയാണ്. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരുതരം അവസ്ഥ. എന്നാൽ, പാശ്ചാത്ത്യരാജ്യങ്ങളിൽ രക്തബന്ധത്തിൽ പെട്ടവരും കമിതാക്കൾ ആകാറുണ്ട്. ഒരുമിച്ച് താമസിക്കാറുമുണ്ട്, വിവാഹിതരായി കുടുംബജീവിതം നയിക്കാറുമുണ്ട്. 
 
അത്തരത്തിൽ ഒരു അമ്മയുടെയും മകന്റേയും പ്രണയകഥയാണ് ബ്രിട്ടനിലെ The New Day എന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സിൽപ്പിറന്ന മകനാണ് ‘ബെൻ ഫോർഡ്’. കാലിഫോർണിയയിലെ പഠനകാലത്ത് കാമുകനിലുണ്ടായ കുഞ്ഞാണ് ബെൻ. വീട്ടുകാരറിയാതെ അവിടെ തന്നെ കിം കുഞ്ഞിനെ ദത്തു നൽകുകയായിരുന്നു.
 
പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. എന്നാൽ, 2013 ൽ മകൻ ബെൻ അമ്മയ്ക്ക് ഒരു കത്തയച്ചു. ഇതോടെയാണ് മകനെ കാണണമെന്ന ആഗ്രഹം ഈ അമ്മയ്ക്കുണ്ടായത്. ബെൻ ബ്രിട്ടനിൽ എത്തി. വർഷങ്ങളോളം തങ്ങൾ അനുഭവിച്ച മാനസിക സംഘർഷത്തിനു ആ നിമിഷം ഒരു മരുന്നായെന്ന് ഇരുവരും പറയുന്നു.
 
പരസ്പരം ഇനിയൊരിക്കലും പിരിയില്ലെന്ന് അവർ തീരുമാനമെടുത്തു. വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു ആ സമയം കിം. ഇരുവരും ലിവ് ഇൻ റിലേഷനി ൽ രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. ഇനി പിരിയാൻ കഴിയില്ലെന്ന് ബോധ്യമായതോടെ നിയമപരമായി വിവാഹം കഴിക്കണമെന്ന ആഗ്രഹം മകൻ പ്രകടിപ്പിച്ചു.  
 
മകൻ ബെൻ അമ്മയ്‌ക്കൊപ്പം അമേരിക്കയ്ക്കുപോയി. അമ്മയ്ക്കൊപ്പം ജീവിക്കുന്നതിനായി തന്റെ വിവാഹബന്ധം വേർപ്പെടുത്താനും ബെൻ തയ്യാറായി. ആദ്യബന്ധത്തിൽ ബെന്നിനു രണ്ട് മക്കളുമുണ്ട്. ശേഷം ഇരുവരും മിഷിഗണിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഒടുവിൽ ഇവർ വിവാഹിതരായി. വിവാഹശേഷം ഇരുവർക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം. 
 
പക്ഷേ മിഷിഗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമമുള്ളതിനാൽ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് അവരിരുവരുമിപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

അടുത്ത ലേഖനം
Show comments