Webdunia - Bharat's app for daily news and videos

Install App

ഉത്തരകൊറിയയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍

ശ്രീനു എസ്
ശനി, 5 ഡിസം‌ബര്‍ 2020 (09:55 IST)
ഉത്തരകൊറിയയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍. എന്നാല്‍ ഉത്തര കൊറിയ ഇക്കാര്യം നിഷേധിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് നടത്തിയ വ്യക്തിയെയാണ് തൂക്കിലേറ്റിയതെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തി. രാജ്യത്ത് ഇതുവരെയും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊവിഡിനെതിരെ ശക്തമായ ജാഗ്രതയാണ് രാജ്യം പുലര്‍ത്തുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.
 
എന്നാല്‍ പരസ്യമായ വധശിക്ഷ നടപ്പാക്കുന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ഭരണകൂടത്തെ ഭയക്കാനുമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. നേരത്തേ ചൈന സന്ദര്‍ശനം കഴിഞ്ഞെത്തിയ പൗരനെ കിം ജോ ഉന്നിന്റെ നിര്‍ദേശപ്രകാരം വെടിവച്ചുകൊന്നെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments