Webdunia - Bharat's app for daily news and videos

Install App

കൊവിഡിന് കാരണം വുഹാനിലെ പരീക്ഷണശാല: തെളിവുകൾ കൈയ്യിലുണ്ടെന്ന് ട്രംപ്

Webdunia
വെള്ളി, 1 മെയ് 2020 (10:57 IST)
അമേരിക്കയടക്കം ലോകത്തെ സകലരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരിയുടെ ഉത്ഭവം വുഹാനിലെ വൈറസ് പരീക്ഷണശാലയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് തെളിയിക്കുവാൻ ആവശ്യമായ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായുള്ള വ്യാപരയുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നൽകി.
 
വൈറസിന്റെ ഉറവിടം വുഹാനാണെന്ന് തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്താണ് തെളിവുകൾ എന്ന ചോദ്യത്തിന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന മറുപടിയാണ് ട്രംപ് നൽകിയത്.ചൈനയുമായുള്ള വ്യാപര ഉടമ്പടികളെ പറ്റിയുള്ള ചോദ്യത്തിന് ശക്തവും വ്യക്തവുമായ മറുപടി ഇക്കാര്യത്തിൽ ഉടൻ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു.ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും ട്രംപ് നൽകി.ഇത് ഇപ്പോൾ തന്നെ വഷളായി നിൽക്കുന്ന അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments