Webdunia - Bharat's app for daily news and videos

Install App

ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി

ജൂൺ 12-ലെ ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി

Webdunia
വെള്ളി, 25 മെയ് 2018 (10:04 IST)
അടുത്തമാസം 12-ന് സിംഗപ്പൂരിൽ ഉത്തരകൊറിയയുമായി നടത്താനിരുന്ന ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം പൂർണമായി തകർത്ത് ഉത്തരകൊറിയ വാക്കുപാലിച്ചതിന് പിന്നാലെയാണ് യുഎസിന്റെ വാക്കുമാറ്റം.
 
ഉത്തരകൊറിയയുടെ ശത്രുതാനിലപാടും വിദ്വേഷ മനോഭാവവുമാണ് തീരുമാനത്തിന് പിന്നിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങിന് അയച്ച കത്തിൽ പറഞ്ഞു. ആറു പരീക്ഷണങ്ങൾ നടത്തിയ പങ്ഗ്യേറി ആണവപരീക്ഷണ കേന്ദ്രമാണ് ഉത്തരകൊറിയ സ്ഫോടനത്തിലൂടെ തകർത്തത്. 9 മണിക്കൂർ നീണ്ട സ്‌ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം തകർന്നത്.
 
ആണവ നിരായുധീകരണ വിഷയത്തിലെ ഉത്തരകൊറിയൻ നിലപാടിലെ അതൃപ്തിമൂലം ഉച്ചകോടി മാറ്റിവെച്ചേക്കാമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ലോകത്തിനും ഉത്തരകൊറിയയ്ക്കും വലിയ അവസരമാണു നഷ്ടമായതെന്നും കൂടിക്കാഴ്ചയ്ക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപിന്റെ കത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

അടുത്ത ലേഖനം
Show comments