Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്‌താല്‍ കുഴപ്പമില്ല; ഈ നിയമം ക്രൂരമോ ?!

ബലാത്സംഗം ചെയ്‌താല്‍ എന്താണ് നേട്ടം; ഞെട്ടിപ്പിക്കുന്നതും പുരുന്മാരെ ആകര്‍ഷിക്കുന്നതുമായ ഈ നിയമം പാസാകുമോ ?!

Webdunia
ശനി, 19 നവം‌ബര്‍ 2016 (17:22 IST)
ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്‌താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. പാര്‍ലമെന്റില്‍ ബില്ലിന് പ്രാഥമിക അംഗീകാരം നല്‍കിയതിനാല്‍ അടുത്ത ദിവസം ബില്‍ വോട്ടിനിടും. ബില്‍ അംഗീകരിക്കപ്പെട്ടാല്‍ നിയമം പ്രാബല്യത്തില്‍ വരും.

അതേസമയം, ബില്ലിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. പുതിയ നിയമം ബലാത്സംഗം വര്‍ദ്ധിക്കുന്നതിനും പ്രതികള്‍ക്ക് ആശ്വാസകരവുമാകുമെന്നാണ് ഇവര്‍ പറയുന്നത്.

നിയമം പുരുഷന്‍മാരെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇതുവഴി ശൈശവ വിവാഹവും വിവാഹ മോചനവും വരും കാലങ്ങളില്‍ വര്‍ദ്ധിക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്.

ലോകത്ത് ഏറ്റവും അരക്ഷിതരായ സ്ത്രീകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല്‍പത് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments