Webdunia - Bharat's app for daily news and videos

Install App

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; മാസത്തില്‍ മൂന്ന് അവധി - തിരിച്ചടിയുണ്ടാകുമെന്ന് ഒരുവിഭാഗം സ്‌ത്രീകള്‍

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; ഇനി മാസത്തില്‍ മൂന്ന് അവധി

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (20:33 IST)
തൊഴിലാളികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് ഇറ്റലി. ബില്ല് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ മാസത്തില്‍ മൂന്ന് ദിവസം സ്‌ത്രീകള്‍ക്ക് അവധി ലഭിക്കും.

ആര്‍ത്തവകാലത്തെ സ്ത്രീകളുടെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് അവധി നല്‍കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കും.

തീരുമാനം നടപ്പാക്കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

അതേസമയം, ഈ തീരുമാനം സ്‌ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പേര്‍  പറയുന്നു. പുതിയ നയം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുമ്പ് കമ്പനികള്‍ രണ്ട് വട്ടം ചിന്തിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

Kerala Rains: തെക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി, സംസ്ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ, മഴ അലർട്ടുകൾ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

അടുത്ത ലേഖനം
Show comments