Webdunia - Bharat's app for daily news and videos

Install App

ചൈനീസ് ഭീഷണി: ദോക് ലായിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നു?

ചൈനീസ് ഭീഷണി ദോക് ലായിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുവോ?

Webdunia
ശനി, 15 ജൂലൈ 2017 (07:49 IST)
ചൈനയുമായി തർക്കം നിലനിൽക്കുന്ന ദോക് ലാ പ്രദേശത്തു നിന്ന് ഇന്ത്യൻ സൈന്യത്തെ ‘പിൻവലിക്കുന്ന പ്രശ്നമില്ല’ എന്ന് പ്രമുഖ കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിശദീകരണത്തോടെ ഇന്ത്യ സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. 
 
എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും നടത്തിയ വിശദീകരണത്തിലും ഇതു സംബന്ധിച്ച് ഒന്നും സർക്കാർ പറഞ്ഞിട്ടില്ല.

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ഒരു വിധത്തിലുമുള്ള ചർച്ചയില്ല എന്ന നിലപാടാണ് ചൈന എടുത്തിരുന്നു. അതിനിടെ  ‘ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ദോക് ലാ ഭാഗത്തു നിന്ന് ഇന്ത്യൻ സേന പിൻവാങ്ങുകയില്ലെന്ന് കേന്ദ്രമന്ത്രിമാരോടു വിദേശകാര്യ മന്ത്രാലയം പറഞ്ഞുവെന്നാണ്. എന്നാല്‍ ഇത്തരം തെറ്റായ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments