ഇങ്ങനെയൊരു തോൽവിയെ അടുത്തൊന്നും കണ്ടിട്ടില്ല, രാജസ്ഥാൻ എന്തിനാണ് അവന് അവസരം നൽകുന്നത്: സെവാഗ്

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (20:40 IST)
ഞായറാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെയും തിളങ്ങാൻ കഴിയാതിരുന്ന രാജസ്ഥാൻ യുവതാരം റിയാൻ പരാഗിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം വിരേന്ദർ സെവാഗ്. 2023 സീസണിൽ 4 മത്സരങ്ങളിൽ നിന്നും 39 റൺസ് മാത്രമാണ് പരാഗ് നേടിയത്. തുടർച്ചെ പരാജയമായിട്ടും എന്തുകൊണ്ടാണ് രാജസ്ഥാൻ വീണ്ടും വീണ്ടും താരത്തിന് അവസരം നൽകുന്നതെന്ന് സെവാഗ് ചോദിച്ചു.
 
സ്ഥിരം പരാജയപ്പെട്ടിട്ടും ഒരു താരത്തിന് ഇത്രയും അവസരങ്ങൾ ലഭിക്കുമ്പോൾ പുറത്തിരിക്കുന്ന ആളുകൾ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് ചിന്തിക്കുന്നത് ശരിയായ കാര്യമാണ്. രാജസ്ഥാൻ മാനേജ്മെൻ്റ് പോലും പരാഗിനെ ഇനി പിന്തുണച്ച് കാര്യമുണ്ടോ എന്ന് ചിന്തിക്കും. ഇന്ത്യയ്ക്കായി കളിക്കണമെങ്കിൽ ഐപിഎല്ലിൽ തിളങ്ങണം. അല്ലെങ്കിൽ ബെഞ്ചിലിരിക്കണം. സെവാഗ് പറഞ്ഞു. ബെഞ്ചിലിരിക്കുന്ന താരങ്ങളേക്കാൾ ഇപ്പോഴും രാജസ്ഥാൻ പരാഗിൽ വിശ്വസിക്കുന്നു ഇനിയെങ്കിലും അവസരം കിട്ടാത്ത മറ്റ് താരങ്ങളെ രാജസ്ഥാൻ പരിഗണക്കണമെന്ന് മുൻ ഡൽഹി ഓൾറൗണ്ടറായ രജത് ഭാട്ടിയയും അഭിപ്രായപ്പെട്ടൂ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments