ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ... അടികൊണ്ട് തളർന്ന് ഹാർദ്ദിക് അവസാനം രോഹിത്തിന് മുന്നിൽ, ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത്

അഭിറാം മനോഹർ
വ്യാഴം, 28 മാര്‍ച്ച് 2024 (13:15 IST)
hardik rohit
ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു അപ്രതീക്ഷിതമായ വിരുന്നായിരുന്നു ഇന്നലെ നടന്ന ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പിറന്ന മത്സരം മാത്രമായിരുന്നില്ല ഇന്നലത്തേത്. ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സിക്‌സറുകള്‍ എല്ലാം തന്നെ ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു. ഇരു ടീമുകളിലെയും ഒരു താരവും മത്സരത്തില്‍ സെഞ്ചുറി നേടിയില്ല എന്നതാണ് മത്സരത്തിന്റെ പ്രധാന പ്രത്യേകത.
 
മത്സരത്തിലെ ആദ്യ പത്തോവറില്‍ തന്നെ 148 റണ്‍സാണ് ഹൈദരാബാദ് മുംബൈക്കെതിരെ അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സ് ബൗളിങ് ഇങ്ങനെ പൊട്ടിച്ചിതറുന്നത്. അതിനാല്‍ തന്നെ റണ്‍ മഴ പിടിച്ചുനിര്‍ത്താന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ വഴികളൊന്നും തന്നെ തെളിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മുന്‍ നായകനായ രോഹിത് ശര്‍മയുടെ സഹായം ഒടുവില്‍ ഹാര്‍ദ്ദിക്കിന് തേടേണ്ടിവന്നു. മുംബൈ ബൗളര്‍മാര്‍ അടികൊണ്ട് വലഞ്ഞപ്പോഴാണ് ഒടുവില്‍ ഹാര്‍ദ്ദിക് രോഹിത്തിന്റെ സഹായം തേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments