Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്,ഓസീസ് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (13:20 IST)
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎല്ലിനെത്തുന്ന എല്ലാ താരങ്ങളും ക്വാറന്റൈൻ പാലിക്കണമെന്നായിരുന്നു നേരത്തെയുള്ള ചട്ടം. എന്നാൽ ഈ തീരുമാനം ബിസിസിഐ പിൻവലിക്കുകയായിരുന്നു.
 
ഇംഗ്ലണ്ട്-ഓസ്ട്രേലിയ ടി20 പരമ്പര സെപ്‌റ്റംബർ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും. ക്വാറന്റൈൻ കാലാവധി പരിഗണിക്കുകയാണെങ്കിൽ പരമ്പര കഴിഞ്ഞെത്തുന്ന താരങ്ങൾക്ക് ആദ്യത്തെ ഐപിഎൽ മത്സരങ്ങൾ നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ തീരുമാനം. 
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ബയോ സെക്യൂർ ബബിളിനകത്താണ് കഴിയുന്നത്. അതുകൊണ്ട് അപകടങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ഈ താരങ്ങൾ ചാര്‍ട്ടേഡ് വഴി യുഎഇയിലെത്തും. എന്നാല്‍ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന്റെ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് നെഗറ്റീവായാൽ മാത്രമെ താരങ്ങൾക്ക് യു‌എഇയിൽ പ്രവേശിക്കാനാകു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്മറുമായുള്ള കരാർ റദ്ദാക്കാൻ അൽ ഹിലാൽ, സൂപ്പർ താരം പഴയ ക്ലബിലേക്ക് തിരിച്ചുപോകും?

Barcelona vs Valencia:വലൻസിയയുടെ വല നിറച്ച് ബാഴ്സലോണ, അടിച്ചുകൂട്ടിയത് 7 ഗോളുകൾ

West Indies vs Pakistan 2nd Test: 35 വര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ ടെസ്റ്റ് ജയിച്ച് വെസ്റ്റ് ഇന്‍ഡീസ്; ആതിഥേയര്‍ക്കു നാണക്കേട്

പിടികൊടുക്കാതെ തിലക്, പുറത്താകാതെ 318*, ടി20 യിൽ ലോക റെക്കോർഡ് സ്വന്തമാക്കി യുവതാരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: പരിക്കേറ്റ നിതീഷ് കുമാർ പുറത്ത് പകരക്കാരെ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments