കോലിയുടെ ആ തീരുമാനം തെറ്റായിരുന്നോ? ഡിവില്ലിയേഴ്‌സ് പറയുന്നു

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (12:30 IST)
ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ഡിവില്ലിയേഴ്‌സിനെ ആറമതായി ഇറക്കാനുള്ള ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെ തീരുമാനം വിവാദങ്ങൾക് ഇടയാക്കിയിരുന്നു. മത്സരത്തിൽ ടീമിന്റെ തോൽവിയുടെ പ്രധാനകാരണം ഇതായിരുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.
 
ഞാൻ ഒരു ടീം പ്ലയറാണ്. ആ നിലയിൽ ക്യാപ്‌റ്റനും പരിശീലകനും എന്ത് തീരുമാനിക്കുന്നുവോ ഞാൻ അതിനെ പൂർണമായും പിന്തുണക്കും. മികച്ച ടീമുകൾ കളിക്കുന്നത് അങ്ങനെയാണ്.ആ സമയത്ത് പഞ്ചാബിനായി രണ്ട് ലെഗ് സ്പിന്നർമാരാണ് പന്തെറിഞ്ഞിരുന്നത്. ലോകത്തെല്ലായിടത്തും ലെഗ് സ്പിന്നർമാർക്കെതിരെ ഇടങ്കൈ ബാറ്റ്സ്മാനെയാണ് ഉപയോഗിക്കുക. ഇവിടെയും അത് തന്നെയാണ് നടന്നത്. അതിനാൽ ടീം എടുത്ത തീരുമാനം തെറ്റെന്ന് പറയാനാകില്ല ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
ടീം ഏത് പൊസിഷൻ പറഞ്ഞാലും ആ പൊസിഷനിൽ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ഡല്വില്ലിയേഴ്‌സ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments