നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:16 IST)
ഐപിഎല്ലിൽ ആദ്യ നാല് സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ ഏകദേശം ധാരണയായതോടെ ഐപിഎല്ലിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് നാല് ടീമുകൾ.
 
ഇതുവരെയുള്ള കണക്കുകൾ പർശോധിക്കുമ്പോൾ 20 ആണ് നിലവിൽ ടീമുകൾക്ക് എത്താവുന്ന മാക്‌സിമം പോയിന്റ്. മുംബൈ,ഡൽഹി,ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് ഇതിന് സാധ്യതയുള്ളത്. ഇതിൽ ഏതെങ്കിലും ടീം 20 നേടിയാൽ മറ്റ് രണ്ട് ടീമുകൾക്കും 20 പോയിന്റ് സ്വന്തമാക്കാനാകില്ല. നിലവിൽ 16 പോയിന്റിന് മുകളിൽ നേടാനും ഈ മൂന്ന് ടീമുകൾക്ക് മാത്രമെ സാധിക്കുകയുള്ളു.
 
ശേഷിക്കുന്ന ടീമുകളിൽ  16 പോയിന്റ് നേടാനാവുന്നത് കൊൽക്കത്തയ്‌ക്കും പഞ്ചാബിനും മാത്രം.നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജസ്ഥാനും ഹൈദരാബാദിനും ആദ്യ നാലിലെത്താൻ തങ്ങളുടെ ഇനിയുള്ള കളികളിൽ എല്ലാം ജയിക്കേണ്ടതുണ്ട്. എങ്കിൽ തന്നെയും സാധ്യത വിരളമാണ്. 
 
നിലവിലെ സാഹചര്യത്തിൽ കൊൽക്കത്തയും പഞ്ചാബുമാണ് നാലാം സ്ഥാനത്തെത്താൻ ഏറിയ സാധ്യതയുള്ള ടീമുകൾ. മുംബൈ, ബാംഗ്ലൂർ,ഡൽഹി ടീമുകൾ ഏറെക്കുറെ പ്ലേ ഓഫ് ഉറപിച്ച മട്ടാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments