Webdunia - Bharat's app for daily news and videos

Install App

ധോണി പഠിപ്പിച്ച തന്ത്രങ്ങൾ ആദ്യം ഉപയോഗിക്കാൻ പോകുന്നത് ചെന്നൈയ്‌ക്ക് നേരെ തന്നെ, നയം വ്യക്തമാക്കി റിഷഭ് പന്ത്

Webdunia
ബുധന്‍, 7 ഏപ്രില്‍ 2021 (19:28 IST)
ധോണിയിൽ നിന്നും പഠിച്ചെടുത്ത അടവുകൾ തങ്ങളുടെ ആദ്യ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ തന്നെ ഉപയോഗിക്കുമെന്ന് ഡൽഹി ക്യാപി‌റ്റൽസ് നായകൻ റിഷഭ് പന്ത്.
 
ഐപിഎല്ലിൽ ഞാൻ ക്യാപ്‌റ്റനായി കളിക്കുന്ന ആദ്യ മത്സരം ധോണിക്കെതിരെയാണ്. ധോണിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ നേടിയ കൂടുതൽ മത്സരപരിചയവും ധോണിയിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. പന്ത് പറഞ്ഞു.
 
ഐപിഎല്ലിൽ കിരീടം നേടാൻ ഡൽഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. ടീമിലെ മുഴുവൻ താരങ്ങളും ഇതിനായി അവരുടെ 100 ശതമാനവും നൽകുന്നുണ്ട്. കോച്ച് റിക്കി പോണ്ടിങാണ് ടീമിന്റെ ഊർജ്ജമെന്നും പന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

അടുത്ത ലേഖനം
Show comments