Webdunia - Bharat's app for daily news and videos

Install App

കളിക്കുന്നെങ്കിൽ ആർസിബിയിൽ മാത്രം, കിരീടം നേടിയില്ലെങ്കിലും ടീം വിടില്ലെന്ന് കോലി

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2020 (11:49 IST)
2008ലെ ആദ്യ ഐപിഎൽ സീസൺ മുതൽ തന്നെ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു  ടീമിലുള്ള താരമാണ് വിരാട് കോലി. 18ആം വയസിൽ ടീമിനൊപ്പം ചേർന്ന കോലി ഇന്ന് 31ആം വയസിലും അവിടെയുണ്ട്. ഇപ്പോളിതാ കളിക്കുന്ന കാലത്തോളം ആർസി‌ബിയിൽ തന്നെ നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ആർസി‌ബിയോടൊപ്പമുള്ള 12 വർഷത്തെ യാത്ര സ്വപ്‌നതുല്യമായിരുന്നുവെന്ന് കോലി പറയുന്നു. ഇതുവരെയും ഐപിഎൽ കിരീടം എന്ന നേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ടീം വിടില്ല. തങ്ങളുടെയെല്ലാം സ്വപ്‌നം ഒരു ഐപിഎൽ കിരീടം സ്വന്തമാക്കുക എന്നത് തന്നെയാണ് കോലി പറഞ്ഞു. ആർസിബിയിൽ നിന്നും പോകുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റില്ലെന്നും താരം പറഞ്ഞു. .ഒരു സീസണില്‍ ആര്‍സിബി നല്ല പ്രകടനം നടത്തിയാലും ഇല്ലെങ്കിലും വൈകാരികത അനുഭവപ്പെടും. കാരണം അത്രയും വിശ്വാസ്യതയാണ് ആര്‍സിബിക്കൊപ്പമുള്ളത്. അതിനാൽ തന്നെ ടീം എങ്ങനെ പെർഫോം ചെയ്‌താലും ആർസിബിയിൽ നിന്ന് വിട്ട് പോകില്ല-കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാട്രിക്കുമായി ശര്‍ദുല്‍ താക്കൂര്‍; കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി

രഞ്ജി ട്രോഫി മത്സരത്തിനിടെ സുരക്ഷാ വീഴ്ച; ആരാധകന്‍ ഗ്രൗണ്ടില്‍ ഇറങ്ങി കോലിയുടെ കാലുപിടിച്ചു (വീഡിയോ)

ഇനി തർക്കം വേണ്ടല്ലോ, ഈ തലമുറയിലെ മികച്ചവൻ സ്മിത്ത് തന്നെയെന്ന് റിക്കി പോണ്ടിംഗ്

Delhi vs Railways, Ranji Trophy Match: രഞ്ജി കളിക്കാന്‍ കോലി ഇറങ്ങി, ആവേശക്കടലായി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം; സ്‌കോര്‍ കാര്‍ഡ് നോക്കാം

ജുറലിനെ പോലെയൊരു താരത്തെ എട്ടാമതാക്കി ഇറക്കിയത് എന്ത് കണ്ടിട്ടാണ്, ടി20 തോറ്റതോടെ ബാറ്റിംഗ് ഓർഡറിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments