ലേലത്തുക ഒന്നരലക്ഷം കോടി കടന്നു, ഫൈവ് ജി സ്പെക്ട്രം ലേലം പൂർത്തിയായി

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:05 IST)
അതിവേഗ ഇൻ്റർനെറ്റ് സാധ്യമാക്കാനുള്ള ഫൈവ് ജി സ്പെക്ട്രം ലേലം അവസാനിച്ചു. 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് ലേലത്തിൽ വിറ്റുപോയത്. താത്കാലിക കണക്ക് മാത്രമാണിത്. അന്തിമ കണക്ക് എന്തെന്നുള്ളത് പിന്നീട് പുറത്തുവിടും.
 
ഏഴ് ദിവസം നീണ്ടുനിന്ന ലേലം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. 2015ലെ സ്പെക്ട്രം ലേലത്തിൽ 1.09 ലക്ഷം കോടി രൂപയ്ക്കായിരുന്നു വിറ്റഴിച്ചത്. ഈ റെക്കോർഡ് ഇതോടെ വഴിമാറി. നാല് കമ്പനികളാണ് പ്രധാനമായും ലേലത്തിൽ മുന്നിലുണ്ടായിരുന്നത്. റിലയൻസ് ജിയോ,ഭാരതി എയർടെൽ,വോഡഫോൺ ഐഡിയ,അദാനി ഡേറ്റ എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐക്യരാഷ്ട്രസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധം' ജമ്മു കാശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച അമേരിക്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍

തെറ്റ് സമ്മതിച്ചു: സന്നിധാനം ഷൂട്ടിംഗ് വിവാദത്തില്‍ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി

പാങ്ങോട് സൈനിക ക്യാമ്പില്‍ മോഷണം; രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ കാണാതായി

ഒരു വർഷത്തിനകം വൈറ്റ് കോളർ ജോലികൾ ഇല്ലാതാകും? ലോകത്തെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ മുന്നറിയിപ്പ്

തിരഞ്ഞെടുപ്പിന് മുൻപായി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ, തമിഴകത്ത് വോട്ട് പിടിക്കാൻ സ്റ്റാലിൻ, ജയിച്ചാൽ ഇരട്ടി നൽകുമെന്ന് വാഗ്ദാനം

അടുത്ത ലേഖനം
Show comments