റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം ഗ്രൂപ്പ് കോളായി അയ്ക്കാം, കോൾ പമ്പിങ് എന്ന പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ

Webdunia
ഞായര്‍, 17 മെയ് 2020 (15:49 IST)
റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം സ്മാർട്ട്ഫോണുകളിലേയ്ക്ക് ഗ്രൂപ്പ് കോളായി അയയ്ക്കാവുന്ന സംവിധാനവുമായി ബിഎസ്എൻഎൽ. സന്ദേശങ്ങളും അറിയിപ്പുകളും കൈമാറാൻ ഉപയോക്താക്കൾക്ക് സാധിയ്ക്കുന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. നിലവില്‍ വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പ് കോളിങ് സംവിധാനമുണ്ട്. എന്നാൽ, അതിന് ആദ്യം എന്റര്‍പ്രൈസസ് ബിസിനസ് സെല്ലില്‍ പോകണം. 
 
പണമടച്ച്‌ അയക്കേണ്ട നമ്പറുകൾ നൽകി. ഓഡിയോ ഫയല്‍ കൈമാറിയാൽ എന്റർപ്രൈസ് ബിസിനസ് സെൽ സന്ദേശം നമമ്പകളിലേക്ക് കോളായി അയയ്ക്കും എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇതൊന്നും വേണ്ട. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ബിഎസ്എന്‍എല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യണം.. തുടർന്ന് സന്ദേശം റെക്കോർഡ് ചെയ്ത് ആപ്പിൽ അപ്ലോഡ് ചെയ്ത് നമ്പറുകളിൾ കോണ്‍ടാക്‌ട് ലിസ്റ്റില്‍നിന്നു തിരഞ്ഞെടുക്കാം. 
 
ഏതൊക്കെ നമ്പരുകൾ കോൾ സ്വീകരിച്ചു, ഏതൊക്കെ നമ്പരുകൾ സ്വീകരിച്ചില്ല എന്ന് അറിയാനും ആപ്പിലൂടെ സാധിയ്ക്കും ഒരു രൂപയിൽ താഴെ മാത്രമാണ് ഒരു കോളിന് ചാർജ് ഇടാക്കുക. സ്വീകരിയ്ക്കാത്ത കോളുകൾക്ക് പണം ഈടാക്കില്ല. ഈ നമ്പരുകളിലേക്ക് വീണ്ടും ശ്രമിയ്ക്കുന്നതിനും സാധിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗത്ത് പാഴ്സ് ഇസ്രായേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, യുഎസ് അറിഞ്ഞിരുന്നില്ല : ഡൊണാൾഡ് ട്രംപ്

സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു : സുരേഷ് ഗോപി

ഖമേനി മരിച്ചിട്ട് പോലും ഇറാൻ പതറിയില്ല, പക്ഷേ സൗത്ത് പാർസിൽ തൊട്ടതും നിലതെറ്റി, എന്തുകൊണ്ടാണ് പാർസ് പ്രധാനമാകുന്നത്?

ഒന്നൊഴിയുമ്പോൾ മറ്റൊന്ന്, സുധാകരന് മാത്രം സീറ്റോ, നടക്കില്ല: ഇടഞ്ഞ് അടൂർ പ്രകാശ്, ഹൈക്കമാൻഡ് വീണ്ടും കുരുക്കിൽ

'സുധാകരനു സീറ്റ് നൽകരുത്'; ഹൈക്കമാൻഡിൽ സതീശന്റെ പിടിവാശി

അടുത്ത ലേഖനം
Show comments