Webdunia - Bharat's app for daily news and videos

Install App

ഫേസ്‌ബുക്കിന് പിന്നാലെ ലിങ്ക്‌ഡ്ഇന്നിനും പണികിട്ടി, ചോർന്നത് 50 കോടി യൂസർമാരുടെ വിവരങ്ങ‌ൾ

Webdunia
ശനി, 10 ഏപ്രില്‍ 2021 (17:20 IST)
53 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങൾ ഹാക്കർമാർ ചോർത്തി വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വെച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്ന്ത്. ഫോൺനമ്പർ ഉൾപ്പടെയുള്ള വിവരങ്ങളാണ് അന്ന് പുറത്തായത്. ഇപ്പോളിതാ ഫേസ്‌ബുക്കിന് പിന്നാലെ ലിങ്ക്‌ഡ്ഇന്നിനും പണികിട്ടിയാതായുള്ള വിവരമാണ് പുറത്തുവരുന്നത്.
 
500 മില്യൺ (50 കോടി ) ലിങ്ക്ഡ്ഇൻ യൂസർമാരുടെ വിവരങ്ങളാണ് ഹാക്കർ ഫോറത്തിൽ വില്പനയ്ക്കുള്ളത്. സൈബർ ന്യൂസ് എന്ന വെബ് പോ‌ർട്ടലാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ലിങ്ക്ഡ് ഇൻ ഐഡികൾ, പേരുകൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, ലിങ്ക്ഡ് ഇന്നിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലിലേക്കുമുള്ള ലിങ്കുകൾ എന്നീ വിവരങ്ങളാണ് പുറ‌ത്തായത്.
 
അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തായിട്ടില്ലെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആർക്കും കാണാവുന്ന മെമ്പർ പ്രൊഫൈൽ ഡാറ്റ മാത്രമാണ് ഹാക്കർമാർക്ക് ലഭിച്ചതെന്നും ലിങ്ക്‌ഡ്ഇൻ അധികൃതർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments