Webdunia - Bharat's app for daily news and videos

Install App

24 ഇനം സർട്ടിഫിക്കറ്റുകൾ ഇനി മൊബൈൽ ഫോണുകൾ വഴി ലഭിയ്ക്കും, എം കേരളം ആപ്പുമായി കേരള സർക്കാർ

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2020 (15:46 IST)
തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ഫോണ്‍ വഴി ലഭ്യമാക്കാന്‍ എം കേരളം എന്ന മൊബൈൽ അപ്പ് സജ്ജീകരിച്ചിരിക്കുകയാണ് സർക്കാർ. ലോക്ക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ സേവനങ്ങൾ ആപ്പ് വഴി ലഭ്യമാക്കുന്നതോടെ സർക്കാരിന് സാധിയ്ക്കും, റവന്യു വകുപ്പിലെ ഉൾപ്പടെ, സംസ്ഥാനത്തെ 17 വകുപ്പുകളിൽനിന്നും 100ലധികം സേവനങ്ങൾ ആപ്പ് വഴി ലഭ്യമായിരിക്കും. 
 
സാക്ഷ്യ പത്രങ്ങൾക്ക് അപ്പിലൂടെ അപേക്ഷ നൽകാം, പണം അടച്ച് ആപ്പ് വഴി ഇത് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിയ്ക്കും. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും എം കേരളം ആപ്പ് ലഭ്യമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്ത ശേഷം, ബന്ധപ്പെട്ട വകുപ്പുകളുടെ ടാബുകളിൽ ക്ലിക്ക് ചെയ്ത്, വിവരങ്ങൾ നൽകി ആവശ്യമായ സർട്ടിഫികറ്റുകൾ സ്വന്തമാക്കാം. ഡെബിറ്റ്-ക്രെഡിറ്റ് കാഡുകൾ വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭാരത് ക്യു ആര്‍ തുടങ്ങിയവ വഴിയോ പണമടയ്ക്കാൻ സാധിയ്ക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments